Author: Updates

പ്രതിസന്ധികളെ അതിജീവിച്ച് വെറും ഒരു കിലോഗ്രാം സോപ്പ് നിര്‍മിച്ച് തുടങ്ങിയ ബിസിനസില്‍ നിന്നും ഇന്ന് ഈ യുവ സംരംഭക നേടുന്നത് കോടികള്‍. പാലക്കാട് സ്വദേശിയായ അര്‍സദാണ് ഹാപ്പി ഹെര്‍ബല്‍സ് എന്ന പേരില്‍ 260 പരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. പാലക്കാട് മുതലമടയിലാണ് ഈ യുവ സംരംഭകയുടെ സ്ഥാപനം. ഇന്ന് 10 കൂടുതല്‍ രാജ്യങ്ങളിലേക്ക് ഹാപ്പി ഹെര്‍ബല്‍സിന്റെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു. ഹെര്‍ബല്‍ കോസ്മറ്റിക് ഉല്‍പന്നങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നി മൂന്ന് വിഭാഗങ്ങളിലാണ് അര്‍സദ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. ഇതില്‍ പ്രധാന ഉത്പന്നം ഹെര്‍ബല്‍ സോപ്പാണ്. വളരെ പ്രത്യേകതകളുള്ള 60ല്‍ കൂടുതല്‍ ഹെര്‍ബല്‍ സോപ്പുകള്‍ ഹാപ്പി ഹെര്‍ബല്‍സ് വിപണിയില്‍ എത്തിക്കുന്നു. 68 ശതമാനം വെളിച്ചെണ്ണയിലാണ് നിര്‍മാണം. ഇതില്‍ രണ്ട് ശതമാനത്തോളം നാച്ചുറല്‍ ഓയില്‍ ചേര്‍ക്കുന്നു. സോപ്പുകളില്‍ ക്ലേ പൗഡറുകള്‍ ഉപയോഗിക്കാറില്ല എന്നതാണ് പ്രത്യേകത. രക്തചന്ദനം, കസ്തൂരിമഞ്ഞള്‍, കറ്റാര്‍വാഴ, നാരങ്ങ, പഴങ്ങള്‍, തുളസിയില എന്നിവയുടെ പള്‍പ്പും ഉപയോഗിച്ചാണ് സോപ്പ് നിര്‍മിക്കുന്നത്. അര്‍സാദിന് ഖാദി ബോര്‍ഡില്‍ നിന്നും…

Read More

ഗിന്നസ് പക്രു എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന അജയ് കുമാർ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ്. തെന്നിന്ത്യൻ സിനിമകളിലടക്കം അഭിമാനമായി മാറിയ താരമാണ് അദ്ദേഹം.ഒരു മകൾ കൂടി പിറന്നതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ കുടുംബം .മാർച്ച് 21 നാണ് ഗിന്നസ് പക്രുവിന്റെ മകളുടെ ജനനം .ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെയാണ് ആരാധകരുമായി അദ്ദേഹം പങ്കുവച്ചത്. മൂത്ത കുട്ടിയായ ദീപ്ത കീർത്തിയ്ക്കൊപ്പം കുടുംബത്തിലെ പുതിയ അംഗത്തെ കൈയ്യിൽ എടുത്ത് നിൽക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ചേച്ചിയമ്മ, ബ്ലെസ്ഡ് വിത്ത് എ ബേബി ഗേൾ എന്നാണ് താരം ചിത്രത്തിന് ഒപ്പം കുറിച്ചത്. ദ്വിജ കീർത്തി എന്ന് പേരിട്ട വിവരവും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുമെന്നുള്ളം നടൻ പങ്കുവെചിരുന്നു. തെന്റെ വീട്ടിലെ പുതിയ വിശേഷങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവയ്ക്കുകയാണ് തരാം ‘ ഒരു മോൾ കൂടി ജനിച്ചു എന്നതാണ് ഏറ്റവും പുതിയ വിശേഷം. പത്തുപതിനഞ്ചു വയസ്സിന്റെ വ്യത്യാസം രണ്ടു മകൾക്കുമിടയിൽ. മൂത്ത മകൾക് അവധിക്കാലത്തുകിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ്…

Read More

മലയാള സിനിമ നടിമാർക്ക് അന്യ ഭാഷകളിൽ നല്ല അവസരങ്ങളാണ് ലഭിക്കുന്നത് .അസിൻ, നയൻതാര എന്നിവർ തുടങ്ങി ഇപ്പോൾ‌ അപർണ ബാലമുരളി ,ഐശ്വര്യ ലക്ഷ്മി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, സംയുക്ത മേനോൻ എന്നിവരെല്ലാം എപ്പോൾ അന്യ ഭാഷകളിലെ തിരക്കുള്ള നായികമാരാണ് .അന്യ ഭാഷഭാഷകളിലെ സൂപ്പർ താരങ്ങൾക്കൊപ്പം നായിക വേഷം ചെയ്യുന്നത് കൊണ്ട് തന്നെ മാർക്കറ്റ് വാല്യുവിന്റെ കാര്യത്തിലുണ്ടാവുന്ന ഉയർച്ചയാണ് നടിമാരെ സിനിമകളിലേക് ചേക്കേറാൻ പ്രേരിപ്പിക്കുന്നത്. സംയുക്ത വളരെ കുറച്ച് മലയാള സിനിമകൾ ചെയ്ത് തമിഴിലേക്കും തെലുങ്കിലേക്കും കന്നടത്തിലേക്കും ചേക്കിറിയ നായികയാണ്. ഇന്ന് അന്യ ഭാഷകളിലെ മുൻ നിര നായികയായി സംയുക്ത മാറിക്കഴിഞ്ഞു .പോപ് കോൺ എന്ന മലയാളം ചിത്രത്തിലൂടെ ആയിരുന്നു സംയുക്ത അരങ്ങേറ്റം കുറിച്ചതു . പിന്നീട് കളരി, ജൂലൈ കാട്രിൽ തുടങ്ങിയ ചിത്രങ്ങൾ ചെയ്തു തമിഴകത്തേക് പ്രവേശിച്ചു .വാത്തി എന്ന സിനിമ ആണ് സംയുക്തയുടെ അടുത്തിടെ റിലീസ് ചെയ്തതിൽ ഏറ്റവും വലിയ ഹിറ്റ്. തമിഴിലും തെലുങ്കിലും മൊഴി മാറ്റി ഈ…

Read More

മലപ്പുറം. വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് താനൂര്‍ ഒട്ടുംപുറം തൂവല്‍ തീപത്ത് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. മരിച്ചവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. പരിക്കേറ്റ 9 പേര്‍ ചികിത്സയിലാണ്. മരിച്ചവരില്‍ 11 പേര്‍ ഒരു കുടുംബത്തിലേതെന്ന് സൂചന. 25 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ 40 ഓളം പേര്‍ സഞ്ചരിച്ചതായിട്ടാണ് സൂചന. ബോട്ടുടമയായ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. നാസറിനെതിരെ പോലീസ് നരഹത്യാക്കുറ്റം ചുമത്തി കേസ് എടുത്തു. വിനോദസഞ്ചാരികളെ കൊണ്ടുപോകുവാനുള്ള ലൈസന്‍സ് ബോട്ടിനില്ലെന്നാണ് വിവരം. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിക്കുകയായിരുന്നു. ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുഖാചരണത്തിന്റെ ഭാഗമായി ഇന്ന് നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വിപി ജോയ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവും ദുരന്തസ്ഥലം സന്ദര്‍ശിക്കും. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ടിനെ രൂപ മാറ്റം വരുത്തിയത് പൊന്നാനിയിലെ ലൈസന്‍സ് ഇല്ലാത്ത യാര്‍ഡില്‍വെച്ചാണെന്നാണ് വിവരം. ആലപ്പുഴ പോര്‍ട്ട് ചീഎഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട്ടില്‍…

Read More

ന്യൂഡൽഹി. വരുന്ന വർഷത്തിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ വ്യത്യസ്തമായ തീരുമാനം കേന്ദ്ര സർക്കാർ എന്ന റിപ്പോർട്ട് അന്ന് പുറത്തു വരുന്നത്. പരേഡിൽ സ്ട്രീകളെ മാത്രം ഉൾപ്പെടിത്തിയാണ് കേന്ദ്ര സർക്കാറിന്റെ ചരിത്ര തീരുമാനം എന്നാണ് അറിയാൻ കഴിയുന്നത്. സ്ത്രീ പങ്കാളിത്തം സേനകളിലും മറ്റു മേഖലകളിലും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആണ് ഈ തീരുമാനം .കത്തവ്യപഥിലെ റിപ്പബ്ലിക്ക് ദിന പരേഡിലെ മാർച്ച് പോസ്റ്റിലും ബാൻഡ് സംഘത്തിലും അതോടൊപ്പം തന്നെ നിശ്ചല ദൃശ്യങ്ങളിലും എല്ലാം സ്ത്രീകളുടെ മാത്രം പങ്കാളിത്തം ഒരുക്കാൻ തയ്യാറാവുന്നു എന്നാണ് റിപ്പോർട്ട് . ഈ ചരിത്ര തീരുമാനം സംബന്ധിച്ച് സായുധ സേനക്കും പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും, പ്രതിരോധമന്ത്രാലയം കത്ത് ആയച്ചു എന്നാണ് വിവരം .ഈ വിഷയം സംബന്ധിച്ച വിവരങ്ങൾ കേന്ദ്രആഭ്യന്തര മന്ത്രാലയത്തെയും സാംസ്‌കാരിക നഗര വികസന മന്ത്രാലയത്തെയും ധരിപ്പിച്ചിട്ടുണ്ടെന്നു പ്രതിരോധമന്ത്രാലയം അറിയിച്ചു .സ്ത്രീ പങ്കാളിത്തം പരേഡിൽ ഉറപ്പാക്കുന്നതിന് സംബന്ധിച്ച കത്ത് സേന വൃത്തങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാന്നെന്നുമാണ് സേന…

Read More

മലപ്പുറം. താനൂര്‍ തൂവല്‍ തീരത്തുണ്ടായ ബോട്ട് അപകടത്തില്‍ 18 പേര്‍ മരിച്ചു. മരിച്ചവരില്‍ കൂടുതലും കുട്ടികളാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിനോടകം 15 പേരെ രക്ഷപ്പെടുത്തി. ഇനിയും അഞ്ച് പേരെ കണ്ടെത്തുവാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച രാവിലെ അപകടസ്ഥലം സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണെന്ന് ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ പറഞ്ഞു. അതേസമയം അപകടത്തില്‍ പെട്ട ബോട്ടിന് ലൈസന്‍സ് ഇല്ലെന്നാണ് വിവരം. 25 പേര്‍ക്ക് സഞ്ചരിക്കുവാന്‍ സാധിക്കുന്ന ബോട്ടില്‍ 40 പേരുണ്ടായിരുന്നതായിട്ടാണ് വിവരം. ഫയര്‍ഫോഴ്‌സിന്റെ നാല് യൂണിറ്റാണ് സ്ഥലത്തുള്ളത്. ബോട്ട് മുങ്ങിയ സംഭവത്തില്‍ ഏകോപിതമായി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഴുവന്‍ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടല്‍ നടന്നു വരികയാണ്. താനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍…

Read More

മലപ്പുറം. തൂവല്‍തീരത്ത് അപകടത്തില്‍ പെട്ട ബോട്ടില്‍ അനുവദനിയമായതിലും കൂടുതല്‍ ആളുകലെ കയറ്റിയതായി സൂചന. അതേസമയം യാത്രക്കാരുടെ എണ്ണം 40 വരെയാകാമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്. എന്നാല്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സ്ത്രീകളും കുട്ടികളും അടക്കം 30 കൂടുതല്‍ പേര്‍ ബോട്ടിലുണ്ടായിരുന്നു. നിലവില്‍ അപകടത്തില്‍ പെട്ട 20 പേരെ രക്ഷപ്പെടുത്തിയതായിട്ടാണ് വിവരം. തീരത്ത് നിന്നും അവസാന ട്രിപ്പ് പോയവരാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 12 പേര്‍ മരിച്ചു. ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടയാള്‍ പറയുന്നു. കരയില്‍ നിന്നും 300 മീറ്റര് അകലെയാണ് അപകടം നടന്നത്. ബോട്ട് തലീഴായി മറിഞ്ഞതിനാല്‍ ആളുകള്‍ ബോട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് ബോട്ട് കരക്കടിപ്പിച്ച് പരിശോധിക്കും. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെഎസ് മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടയ്ക്കല്‍, താനൂരിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെളിച്ചക്കുറവ് രക്ഷപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി നാനൂര്‍, തിരൂര്‍ ഫയര്‍…

Read More

മലപ്പുറം. വിനോദയാത്ര സംഘം സഞ്ചരിച്ച ബോട്ട് താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് മറിഞ്ഞ് 11 മരണം. മരിച്ചവരില്‍ നാല് കുട്ടികളും ഉണ്ടെന്നാണ് വിവരം. ബോട്ടില്‍ 40 ഓളം പേരുണ്ടായിരുന്നതായിട്ടാണ് വിവരം. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പെട്ട് ബോട്ട് തീരത്തടിപ്പിച്ചു. ബോട്ടില്‍ പരിശോധന നടത്തി വരുകയാണ്. അതേസമയം 20 ഓളം പേരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇവരെ പരപ്പനങ്ങാടി നഹാസ്, ജെഎസ് മിഷന്‍, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, കോട്ടയ്ക്കല്‍, താനൂരിലെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെളിച്ചക്കുറവ് രക്ഷപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിനായി നാനൂര്‍, തിരൂര്‍ ഫയര്‍ യൂണിറ്റുകളും പോലീസ്, റവന്യൂ,ആരോഗ്യ വിഭാഗവും നേതൃത്വം നല്‍കുന്നുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അപകടത്തില്‍ പെട്ട ബോട്ട് തലകീഴായി മറയുകയായിരുന്നു.

Read More

തിരുവനന്തപുരം. തുടര്‍ ഭരണം കിട്ടിയ എല്‍ഡിഎഫ് സര്‍ക്കാര്‍ ദിനം പ്രതി അഴിമതിയിലും സ്വജന പക്ഷപദത്തിലും ആഡംബര ധൂര്‍ത്തിലുംപെട്ട് എപ്പോ വേണം എങ്കിലും മുങ്ങിത്താഴാം എന്ന അവസ്ഥയില്‍ മുന്നേറുമ്പോള്‍ കേരളാ മുഖ്യമന്ത്രിയുടെ ഏകാധിപത്യ രീതികളെ കുറിച്ചുള്ള വിമര്‍ശനം ശക്തമാകുന്നുണ്ട് .തുടര്‍ഭരണം കിട്ടിയ സര്‍ക്കാരില്‍ കഴിവുള്ള മന്ത്രി മാരെ ഒഴിവാക്കി പിണറായി അടക്കിവാഴുകയായിരുന്നു. സര്‍ക്കാര്‍ ഇടപെടുന്ന എല്ലാത്തിനും പുറകില്‍ എന്തെങ്കിലുമൊരു അഴിമതി ആരോപണം ഉണ്ടാവും എന്ന അവസ്ഥയിലാണ് കുറച്ച കാലങ്ങളായ് മുന്നോട്ടു പോയ്‌കൊണ്ടിരിക്കുന്നത്. ഈ അഴിമതി ആരോപണങ്ങള്‍ ഇഴ കീറി പരിശോധിക്കുമ്പോള്‍ തെളിഞ്ഞുവരുന്നത് ആകട്ടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളും. ധനവകുപ്പിന്റെ സ്വതന്ത്ര അധികാരം കയ്യടനുള്ള പിണറായിയുടെ ശ്രമം അണിയറയില്‍ പുരോഗമിച്ചു വരികയാണ്. സര്‍ക്കാരിന്റെ ഇച്ഛയ്ക് വഴങ്ങാതെയുള്ള ധനവകുപ്പിന്റെ തീരുമാനങ്ങളാണ് പിണറായിയെ ചൊടിപ്പിച്ചത്. തന്നിഷ്ട്ട പ്രകാരമുള്ള പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനെതിരെ ധനവകുപ്പിന് എതിര്‍പ്പ് ഉണ്ട്. ഈ സാഹചര്യത്തില്‍ ആണ് ധനമന്ത്രിയെയും നോക്കുകുത്തിയാക്കികൊണ്ടുള്ള നടപടികളിലേക് സര്‍ക്കാര്‍ എത്തുന്നത്. അതിനു മുഖ്യമന്ത്രിക്ക് ഒരു ന്യായീകരണവും ഉണ്ട്, ഇത്തരം…

Read More

സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് എന്ന വാര്‍ത്ത ആണ് പുറത്തു വരുന്നത് .രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നെട്ടോട്ടം ഓടുന്ന സര്‍ക്കാര്‍ കടം എടുത്തു കൂട്ടുകയാണ് .കെഎസ്ആര്‍ടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം , പെന്‍ഷന്‍ എന്നിവ കൊടുക്കാന്‍ വേണ്ടി കടമെടുപ്പു തുടരുന്നു. പലവിധത്തിലാണ് പ്രതിസന്ധിയിലൂടെ ആണ് സംസ്ഥാന സര്‍ക്കാര്‍ കടന്നുപോകുന്നത് എന്നാണ് ധനമന്ത്രി അടക്കമുള്ളവര്‍ പറയുന്നത്.എത്രയൊക്കെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സ്വന്തം കാര്യത്തില്‍ ഇപ്പോഴും ധൂര്‍ത്ത് തുടരുകയാണ് .കോടികള്‍ ധൂര്‍ത്തടിക്കാനല്ല പുതിയുടെ പദ്ധതികള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു . മുഖ്യമന്ത്രിയുടെ ഓഫീസ് നവീകരണമനു പുതിയ വിഷയം . 2.11 കോടി രൂപ ചെലവഴിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളും ഓഫിസും പുതുക്കിപ്പണിയാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പൊതു ഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ നവീകരണത്തിന് അനുമതി നല്‍കി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഭാരിച്ച നികുതി ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന് മറ്റു വഴികള്‍ തേടുന്നു . 60.46…

Read More