Author: Updates

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളിയുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അഞ്ജന അപ്പുക്കുട്ടന്‍. സീരിയലുകളിലൂടെ മികച്ച പ്രടനം നടത്തിയ അഞ്ജന പിന്നീട് സിനിമകളിലും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച പല കാര്യങ്ങളും അഞ്ജന തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്ത് കൊണ്ട് വിവാഹം കഴിച്ചില്ലെന്ന് ചോദ്യത്തിനും അഞ്ജന മറുപടി നല്‍കുന്നു. ഒരു റീയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ് എന്ത് കൊണ്ട് വിവാഹം കഴിച്ചില്ലെന്നും ആരെയെങ്കിലും കാത്തിരിക്കകയാണോ എന്ന ചോദ്യം ഉയര്‍ന്നത്. ചോദ്യത്തിന് മറുപടി നല്‍കിയ അഞ്ജന നല്ല ഒരു തേപ്പ് കിട്ടിയെന്ന് പറയുന്നു. ആ പ്രണയം വിവാഹം വരെ എത്തിയിരുന്നു. എന്നാല്‍ വിവാഹക്കാര്യം ഒന്നും വിചാരിച്ചത് പോലെ നടന്നില്ല. അയാളുടെ സ്വഭാവം കുറച്ച് കച്ചറയാണ്. അങ്ങനെ ആ വ്യക്തി തേച്ചു പോയി എന്ന് അഞ്ജന പറയുന്നു. താന്‍ വിവാഹ വിരോധി അല്ലെന്നും ഏതെങ്കിലും ഒരു ഹതഭാഗ്യവാന്‍ സമയമാകുമ്പോള്‍ വരുമെന്നും അഞ്ജന പറയുന്നു. വിവാത്താവളത്തില്‍ വെച്ച് ചാരായം കടത്തി എന്ന് പറഞ്ഞ് പിടിച്ച സംഭവവും…

Read More

ഇന്ത്യയില്‍ നിന്നും പ്രവാസികളായി എത്തി വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെക്കുറിച്ച് അറിയുവാന്‍ സാധിച്ചത്. വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ നിന്നും ശേഖരിച്ച വിവരമാണിത്. കുവൈത്ത്, ഒമാന്‍ എന്നി രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 483 ഇന്ത്യക്കാരാണെന്ന് വിവരം. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ പകുതിയില്‍ അധികവും മലയാളികളാണെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഇന്ത്യക്കാര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത് കുവൈറ്റിലാണ്. പത്ത് സ്ത്രീകള്‍ ഉള്‍പ്പടെ 428 പേര്‍ കുവൈത്ത് ജയിലില്‍ കഴിയുന്നുണ്ട്. ഒമാന്‍ ജയിലില്‍ അഞ്ച് വനിതകള്‍ ഉള്‍പ്പെടെ 55 പേരാണുള്ളത്. പ്രധാനമായും സാമ്പത്തിക ക്രമക്കേട്, അക്രമം, കൊലപാതകം, മയക്കുമരുന്ന് ഇടപാട് എന്നീ കുറ്റങ്ങള്‍ ചെയ്ത് ശിക്ഷ അനുഭവിക്കുന്നവരാണ് ഇന്ത്യക്കാരില്‍ കൂടുതലും. ശിക്ഷിക്കപ്പെടുന്നവരില്‍ അണ്‍സ്‌കില്‍ഡ് ലേബര്‍ വിസകളില്‍ വിദേശത്തേക്ക് പോകുന്നവരാണെന്നും പുറത്ത് വന്ന വിവരങ്ങളില്‍ വ്യക്തമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്ര പേര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമല്ല. സംസ്ഥാനം തിരിച്ചുള്ള…

Read More

കേരത്തില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്‌സ് 12 ലക്ഷം ഡോളറിന്റെ നിക്ഷേപം നേടി. കേരളത്തില്‍ തൃശൂരാണ് ഇന്‍കര്‍ റോബോട്ടിക്‌സിന്റെ ആസ്ഥാനം. പ്രാരംഭ ഘട്ട വെഞ്ച്വര്‍ ക്യാപിറ്റലായ എ എച്ച് കെ വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രീ സീരീസ് ധനസമാഹരണ റൗണ്ടില്‍ വലിയ നേട്ടം കൈവരിക്കുവാന്‍ ഇന്‍കര്‍ റോബോട്ടിക്‌സിന് സാധിച്ചത്. റോബോട്ടിക്‌സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്‌നോളജി എജ്യൂക്കേഷന്‍ എന്നി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്‌സ് 2018ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന് കീഴിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കര്‍ റോബോട്ടിക്‌സില്‍ 80 ജീവനക്കാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 4,500 ചതുരശ്ര അടി റോബോട്ടിക് ഫെസിലിറ്റിയും ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 10 കോടിയുടെ നിക്ഷേപം സാങ്കേതിക വിദ്യയുടെ വികസനത്തിനും ഇന്‍കര്‍ റോബോട്ടിക്‌സിന്റെ പരിശീലന ഡെലിവറി പ്ലാറ്റ് ഫോം കൂടുതല്‍ ശക്തിപ്പെടുത്തുവാനും ഈ ഫണ്ടിം കമ്പനിയെ സഹായിക്കും. റോബോട്ടിക്‌സില്‍ സമഗ്രമായ പഠനാനുഭവം പ്രാപ്തമാക്കുന്നതിനായി നിര്‍മിച്ച ആദ്യ ട്രെയിനിംഗ് റോബോര്‍ട്ടായ ഒള്‍ട്ടണ്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ശാസ്ത്ര പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന…

Read More

കൊച്ചി. സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം. ഇത്തരത്തില്‍ അമിതമായ പ്ലാസ്റ്റിക് ഉപയോഗം തന്നെയാണ് കൊച്ചി നഗരത്തെ വിഷപ്പുകയില്‍ മുക്കിയ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തിലും സംഭവിച്ചത്. ആറ് അടിയോളം താഴ്ചയില്‍ പ്ലാസ്റ്റിക് കൂടിക്കിടക്കുന്നതിനാല്‍ തി അണയ്ക്കുവാന്‍ ഒഴിക്കുന്ന വെള്ളം അടിയിലേയ്ക്ക് ഇറങ്ങുന്നില്ല. അടിയിലെ കനല്‍ കെടാത്തതാണ് വലിയ തോതില്‍ വിഷപ്പുക കൊച്ചി നഗരത്തെ മൂടുവാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തിയ പദ്ധതിയായിരുന്നു കേരളത്തിലെ ഒറ്റത്തവണ ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം എന്നാല്‍ ആ നിരോധനം ഫലപ്രധമായി നടത്തുവാന്‍ പിന്നീട് സര്‍ക്കാരിന് സാധിച്ചില്ല. നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇന്നും കേരളത്തില്‍ ആവശ്യത്തിന വാങ്ങുവാന്‍ കഴിയും. അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് ഇത്തരം പ്ലാസ്റ്റിക് വസ്തുക്കള്‍ ഇതര സംസ്ഥാന ലോബികള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്. കേരളത്തില്‍ പൂര്‍ണമായും ഇത്തരം പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിര്‍മാണം നിര്‍ത്തിയെങ്കിലും രഹസ്യമായി കേരളത്തില്‍ പുറത്തുനിന്നും നിരോധിത വസ്തുക്കള്‍ എത്തുന്നു. തമിഴ്‌നാട്, കര്‍ണാടക,…

Read More

കാസര്‍കോട് മൂലത്തറ സ്വദേശിയായ എം അരുണാക്ഷി ഒരു സംരംഭം ആരംഭിക്കണമെന്ന ഉദ്ദേശത്തോടെ തന്റെ സംരംഭക യാത്ര ആരംഭിക്കുമ്പോ വിമര്‍ശനങ്ങളും നിരസിക്കലുമയിരുന്നു ആദ്യം, എന്നാല്‍ പിന്നീട് അങ്ങോട്ട് കണ്ടത് വിജയിത്തിന്റെ നാള്‍വഴികളാണ്.തുടക്കത്തില്‍ തന്നെ ബാങ്കുകള്‍ വായ്പ നിരസിച്ചു. നിരവധി ആളുകള്‍ അരുണാക്ഷിയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതൊന്നും വലിയ കാര്യമാക്കാതെ തന്റെ സംരംഭം എന്ന സ്വപ്നത്തിലേക്കയായിരുന്നു അരുണാക്ഷിയുടെ യാത്ര. 2021ല്‍ കാഞ്ഞങ്ങാടിനടുത്ത് അനന്തപുരത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തലയിണയും മെത്തയും നിര്‍മിക്കുന്ന ‘വി ഫ്‌ളവേഴ്‌സ്’ എന്ന ചെറിയ യൂണിറ്റില്‍ തുടങ്ങിയ അരുണാക്ഷിയുടെ കഥ ഇന്ന് ഒട്ടേറെ സ്ത്രീകള്‍ക്ക് പ്രചോദനമായി മാറിയിരിക്കുകയാണ്. അന്ന് നിരുത്സാഹപ്പെടുത്തിയവര്‍ തന്നെ അരുണാക്ഷിയെ അഭിമാനത്തോടെ കാണുന്ന നിലയിലേക്ക് അവര്‍ വളര്‍ന്നു. പ്രാദേശിക വിപണിയില്‍ വില്‍പന തുടങ്ങിയ വി ഫ്‌ളവേഴ്‌സ് ഇന്ന് സംസ്ഥാനത്തിന് പുറത്തേക്കും എത്തിയിരിക്കുകാണ്. ഇന്ന് അരുണാക്ഷിയുടെ കമ്പനിയുടെ വിറ്റ് വരവ് 1.5 കോടിയിലധികം വരും. ഇപ്പോള്‍ കൂടുതല്‍ വിപണികള്‍ കീഴടക്കുവാനുള്ള തയ്യാറെടുപ്പിലാണ് അരുണാക്ഷിയും സംഘവും. തുടക്കത്തില്‍ പ്രാദേശിക വിപണിയാണ് ലക്ഷ്യം…

Read More

കേന്ദ്രസര്‍ക്കാര്‍ എപ്പോഴും ക്രിപ്‌റ്റോകറന്‍സി ഇടപാടുകളെ സംശയത്തോടെയാണ് നോക്കി കണ്ടിരുന്നത്. ഇനി മുതല്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന് കീഴില്‍ വരുമെന്ന കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികള്‍ ഉള്‍പ്പെടുന്ന ഇടപാടുകളിലെ പങ്കാളിത്തം കള്ളപ്പണം വെളിപ്പിക്കല്‍ തടയല്‍ നിയമത്തിന് കീലിലായിരിക്കുമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നത്. ക്രിപ്‌റ്റോയുമായി ബന്ധപ്പെട്ട വ്യാപാരത്തിലെ എക്‌സ്‌ചേഞ്ചുകള്‍, വാലറ്റ് ദാതാക്കള്‍ എന്നിവരെല്ലാം നിയമത്തിന് കീഴില്‍ വരും. അതേസമയം വെര്‍ച്വല്‍ സമ്പാദ്യങ്ങളുടെ ഉമസ്ഥാവകാശം സംബന്ധിച്ച നിര്‍വചനം കേന്ദ്രസര്‍ക്കാര്‍ പിരിഷ്‌കരിച്ചു. ഇത് ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റ് പോസിറ്റീവായിട്ടാണ് കാണുന്നത്. ഡിജിറ്റല്‍ ആസ്തികളുടെ മേല്‍നോട്ടം കര്‍ശനമാക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും പുതിയ നടപടിയാണിത്. വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റവും പി എം എല്‍ എ നിയമത്തിന് കീഴില്‍ വരും. വെര്‍ച്വല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പി എം എല്‍ എ നിയമത്തിന് കീഴില്‍ കൊണ്ടുവരാനുള്ള വിജ്ഞാപനം ഈ മേഖലയെ അംഗീകരിക്കുന്നതിനുള്ള നല്ല ചുവടുവെപ്പായിട്ടാണ് കാണുന്നതെന്ന് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.

Read More

കേന്ദ്രസര്‍ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ വിവാദങ്ങള്‍ക്കൊണ്ടാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ഇടം പിടിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ജാഥ വാര്‍ത്തകളില്‍ നിറഞ്ഞത് വിവാദങ്ങളിലൂടെയായിരുന്നു. മൈക്ക് ശരിയാക്കുവാന്‍ എത്തിയ യുവാവിനെ ചീത്തവിളിച്ചാണ് എം വി ഗോവിന്ദനും ജാഥയും വാര്‍ത്തയില്‍ നിറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്തു. അതേസമയം കെ റെയിലിനെ ന്യായികരിച്ച് പാലക്കാട് നടത്തിയ പ്രസംഗവും സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായി. കെ റെയില്‍ വന്നാല്‍ പാലക്കാട് കൂറ്റനാടു നിന്ന് സ്ത്രീകള്‍ക്ക് അപ്പമുണ്ടാക്കി കൊച്ചിയില്‍ കൊണ്ടുപോയി വിറ്റ് ഉച്ചയ്ക്ക് മുമ്പ് വീട്ടില്‍ തിരിച്ചെത്താം എന്നായിരുന്നു എം വി ഗോവിന്ദന്റെ കണ്ടെത്തല്‍. ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രണ്ട് വിവാദങ്ങള്‍ക്കും പിന്നീട് എം വി ഗോവിന്ദന് വിശദീകരണം നല്‍കേണ്ടിവന്നു. ജനികീയ പ്രതിരോധ ജാഥ മലപ്പുറത്ത് എത്തിയപ്പോള്‍ കൊട്ടും പാട്ടിമല്ലാതെ ഒരാള്‍ പോലും ജാഥയ്ക്ക് സ്വീകരണമൊരുക്കാന്‍ ഇല്ലാത്തതും വലിയ വാര്‍ത്തായായിരുന്നു. ഒപ്പം മണല്‍ കടത്തുകാരോട്…

Read More

ബോളിവുഡ് സിനിമ ലോകത്തെ വലിയ ആരാധകരുള്ള താരദമ്പതികളാണ് അജയ് ദേവ്ഗണ്‍ ഭാര്യ കാജോളും. ഇരുവരുടെയും മകളാണ് നൈസ ദേവ്ഗണ്‍. നൈസയും സിനിമ ലോകത്തേക്ക് എത്തുന്നതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍. നൈസയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്. അതീവ സുന്ദരിയായ നൈസയെ റെഡ് ലെഹങ്കയില്‍ കൂടുതല്‍ സുന്ദരിയാക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. ഒപ്പം അമ്മ കാജോളിന്റെ ചിരിയാണ് നൈസയ്ക്കും ലഭിച്ചിരിക്കുന്നതെന്നും ചിലര്‍ പ്രതികരിച്ചു. നൈസയുടെ ചിത്രങ്ങള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ആര്യ ഖാന്‍, സുഹാന ഖാന്‍, അനന്യ പാണ്ഡെ എന്നിവര്‍ക്കൊപ്പം പലപ്പോഴും പാര്‍ട്ടികളില്‍ പങ്കെടുക്കുവാന്‍ നൈസയും എത്താറുണ്ട്. കാജോള്‍ അജയ് ദേവ്ഗണ്‍ ദമ്പതികളുടെ മൂത്ത മകളാണ് നൈസ. മകള്‍ സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യത്തിന് ഒരിക്കല്‍ അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയിരുന്നു. അദ്ദേഹം പറയുന്നത്. മകള്‍ ഇപ്പോള്‍ വിദേശത്ത് പഠിക്കുകയാണ്. അവള്‍ക്ക് സിനിമയോട് പാഷനുണ്ടോ എന്ന് അറിയില്ല. കുട്ടികള്‍ അല്ലെ അവരുടെ ഇഷ്ടങ്ങള്‍ മാറുമല്ലോ എന്നാണ് അദ്ദേഹം…

Read More

കാസര്‍കോട്. പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉറപ്പാക്കാന്‍ വീണ്ടും വിവാഹിതരായ അഭിഭാഷകനും നടനുമായ സി ഷുക്കൂറിനെതിരെ ഭീഷണി. സോഷ്യല്‍ മീഡിയവഴിയാണ് ഭീഷണി ലഭിച്ചത്. കാഞ്ഞങ്ങാട്ടെ വീടിന് പോലീസ് സുരക്ഷ ഉറപ്പാക്കി. പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉറപ്പാക്കുവാന്‍ ഷുക്കൂറും ഭാര്യ ഷീനയും കഴിഞ്ഞ ദിവസം വിവാഹിതരായിരുന്നു. മതപരമായ ആചാര പ്രകാരം വിവാഹം കഴിച്ച പെണ്‍മക്കള്‍ മാത്രമുള്ള മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ അവരുടെ സ്വത്തില്‍ ഒരു വിഹിതം മക്കള്‍ക്ക് പറമേ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും കൂടെ അവകാശപ്പെട്ടതാണെന്ന മുസ്ലീം പിന്തുടര്‍ച്ച നിയമത്തിലെ അപാകത ചീണ്ടിക്കാട്ടിയാണ് ഇരുവരും വിവാഹം രജിസ്ട്രര്‍ ചെയ്തത്.

Read More

മേക്കപ്പ് ടിപ്‌സ് വീഡിയോകളുലൂടെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ഗ്ലാമി ഗംഗ. ഗ്ലാമി തന്റെ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് അച്ഛനില്‍ നിന്നും നേരിടേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചും കുട്ടിക്കാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു ഗ്ലാമി തുറന്ന് പറഞ്ഞത്. ഇതെല്ലാം സോഷ്യല്‍ മീഡിയയില്‍ ഗ്ലാമിയുടെ ആരാധകര്‍ വലിയ ചര്‍ച്ചയാക്കുകയും ചെയ്തു. ഇപ്പോഴിത ഗ്ലാമി തന്റെ വിഡിയോയ്ക്ക് ലഭിച്ച ഒരു കമന്റിനേക്കുറിച്ചും അതിന് കൊടുത്ത മറുപടിയും പറഞ്ഞിരിക്കുകയാണ്. എന്റെ എല്ലാ പോസ്റ്റിലും കമന്റ് ഇടും ആദ്യം കരുതി തന്നെ അറിയാവുന്ന വ്യക്തിയായിരിക്കും എന്ന്. പിന്നെ ലിപ് ലോക്ക് ചെയ്യണമെന്നും പറയും. അതിന് മറുപടിയും നല്‍കി വന്നാല്‍ മതി ശരിയാക്കിതരം എന്നു പറഞ്ഞു. തന്റെ അടുത്തെങ്ങാനും വന്നാല്‍ കല്ലെടുത്ത് എറിയുമെന്ന് ഗ്ലാമി പറയുന്നു. അതുപോലെ തന്നെ പുള്ളിക്കാരന്‍ എന്നെ കണ്ടിട്ട് ഇജക്ട് ആയെന്ന് പറഞ്ഞു. കൃത്യമായി എനിക്ക് അറിയില്ല. അങ്ങനെ ആയെന്ന്. ഞാന്‍ പറഞ്ഞു ചുറ്റിക കൊണ്ട് ഒരൊറ്റ അടി കൊടുത്താല്‍ മതിയെന്ന്. താന്‍…

Read More